ആഭ്യന്തരയുദ്ധം പിടിമുറുക്കിയ തെക്കന്‍ സുഡാനില്‍ സുഡാനില്‍ പത്തു ദിവസത്തിനിടെ ബലാത്സംഗത്തിന് ഇരയായത് 125 സ്ത്രീകളും പെൺകുട്ടികളും.. ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സാണ്(എംഎസ്എഫ്) വിവരം പുറത്തുവിട്ടത്.
സെപ്റ്റംബറില്‍ സമാധാന കരാര്‍ നിലവില്‍ വന്നിട്ടും രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് കുറവ് വന്നിട്ടില്ല. സൈനിക വേഷത്തിലും അല്ലാതെയും എത്തിയാണ് അതിക്രമം. 10 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ പീഡനത്തിന് ഇരകളാകുന്നതെന്നും എംഎസ്എഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക