ഇന്ത്യ പാക് അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന. വ്യോമ സേനയുടെ 12 മിറാഷ് വിമാനങ്ങൾ പങ്കെടുത്ത മിന്നലാക്രമണം 21 മിനിറ്റ് നീണ്ടു നിന്നു. 1000 കിലോ ഗ്രാം ബോംബുകള്‍ വര്‍ഷിച്ചെന്ന് എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
ബാല്‍ക്കോട്ട്, ചാക്കോത്തി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്.
പുല്‍വാമ ആക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തിരിച്ചടിയെന്നത് ശ്രദ്ധേയമാണ്. പൂഞ്ച് മേഖലയ്ക്ക് അപ്പുറത്ത് കടന്ന് ലേസര്‍ ടെക്നോളജി ഉപയോഗിച്ച് ബോംബ് വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക