കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും ഇന്ധനം വേണ്ടത്ര സ്റ്റോക്കില്ല. കുടിശ്ശിക തീര്‍ക്കാതെ പമ്പുടമകള്‍ക്ക് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനം നല്കാന് വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലോക്ഡൗണ്‍ നീണ്ടാല്‍ ഇത് അവശ്യ സര്‍വീസുകളെ ബാധിച്ചേക്കാം.
എന്നാല്‍, ലോക് ഡൗണ്‍ ആരംഭിച്ചതിനു ശേഷം, വില്പനയില് ഏകദേശം 95 ശതമാനം ഇടിവുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും തങ്ങള്‍ നിസ്സഹായരാണെന്നും പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി ചെയര്മാന് എ.എം. സജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക