സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു മേഘ്ന രാജ്ന്റെ ജീവിതത്തിൽ സംഭവിച്ചത്. അപ്രതീക്ഷിതമായി പ്രിയതമൻ വിടവാങ്ങിയത് അതിന് ഞെട്ടിൽനിന്ന് മുക്തമായിട്ടില്ല താരം. രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ നാളുകൾ പിന്നിടുന്നതിനിടയിലാണ് താരത്തിനു ഭർത്താവിനെ നഷ്ടമായത്. സിനിമാ ലോകത്തേയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് വാർത്ത കൂടിയായിരുന്നു ഇത്. ശ്വാസതടസ്സത്തെ തുടർന്ന് ആയിരുന്നു ചിരഞ്ജീവി സർജയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്ന അതിനു മുൻപുതന്നെ ഹൃദയാഘാതം അദ്ദേഹത്തെ തേടിയെത്തി. ഇതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. 39 കാരനായ ചിരഞ്ജീവി അമ്മാവനായ അർജുൻ എന്ന താരത്തിന് സിനിമയിലഭിനയിച്ച ആയിരുന്നു സിനിമാപ്രവേശം നടത്തിയത്.
. ഇന്നലെ ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണാനന്തര ചടങ്ങ് നടത്തിയത്. ചിരഞ്ജീവിക്കു ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ദ്രുവ് സർജയുടെ ഫാം ഹൗസിൽ വച്ചായിരുന്നു സംസ്കാരം നടത്തിയത്. ആദ്യമേ മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തിനെ കുറിച്ച് കുടുംബത്തിന് ഒരു ആശങ്ക ഉണ്ടായിരുന്നു. ആദ്യം പുറത്തുവന്ന വാർത്ത വീടിനടുത്തുള്ള ശ്മശാനത്തിൽ അതിലായിരിക്കും സംസ്കാരം എന്നാണ്. പിന്നീടാണ് ചിരഞ്ജീവി ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്താണ് അവസാന വിശ്രമം ഒരുക്കുന്നത് എന്ന അറിയിച്ചത്. സഹോദരന്റെ ഫാംഹൗസിൽ ആയിരുന്നു ചിരഞ്ജീവിയുടെ അവസാന വിശ്രമം. എല്ലാവരെയും കണ്ണീരിൽ ആയി കിട്ടുന്ന കാര്യങ്ങളാണ് അവിടെ നടന്നത്.
ചീര വിനെ കുറിച്ച് പറഞ്ഞ കരയുകയായിരുന്നു മേഘ്ന ഓരോ സമയവും. അർജുനും താരത്തോട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അമ്മാവന്റെ വാക്കുകൾ മോളി കേൾക്കുമ്പോഴും മേഘ്ന പൊട്ടിക്കരയുകയായിരുന്നു. കാണുന്നവരെയെല്ലാം കരയിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവസാന സമയത്ത് അരങ്ങേറിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന് സന്തോഷത്തിലായിരുന്നു എല്ലാവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഈ വാർത്ത എത്തിയത്.
ചിരഞ്ജീവിയുടെ സംസ്കാരം നടന്ന ശേഷം മേഘ്ന ഒരുതവണ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. ചിരഞ്ജീവി അടക്കിയ സ്ഥലത്ത് എത്തി. എന്നിട്ട് ഒരു പ്രാവശ്യം അതിനു ചുറ്റും നടന്നു. കണ്ണീരോടെ വീണ്ടും അകത്തേക്ക് കയറിപ്പോയി. പിന്നീട് റൂമിൽ കയറി വാതിലടച്ച് മേഘ്ന ഇതുവരെ ആരോടും മിണ്ടാൻ പോലും തയ്യാറായില്ല എന്നതാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി എന്നത്. ഒന്നിനോടും പ്രതികരിക്കാൻ മേഘ്ന തയ്യാറാകുന്നില്ല. കാരണം ചിരഞ്ജീവി മേഘ്ന അത്രമേൽ പ്രണയിച്ചിരുന്നു. അതുകൊണ്ടുതന്നെ മേഘ്ന ആശ്വസിപ്പിക്കാൻ കുടുംബാംഗങ്ങൾക്ക് ഒന്നും സാധിക്കുന്നില്ല എന്ന വാർത്തയാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക