കൊല്ലം: ഡൽഹിയിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയുകയായിരുന്ന പനയം കോമളത്തു പുത്തൻവീട്ടിൽ യോഹന്നാൻ (54) മരിച്ചു. കഴിഞ്ഞ 30 നാണു ഭാര്യയ്ക്കും മകൾക്കുമൊപ്പം മടങ്ങിയെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിനു ചികിൽസയിലായിരുന്നു.
സ്വപ്നയും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലെന്ന് സൂചന
ഇന്നു പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ചു. കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക