മഡ്രിഡ്. സമീപകാല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ‘പൊട്ടിത്തെറിക്ക്’ തിരികൊളുത്തിയ ലയണൽ മെസ്സി മൗനം വെടിഞ്ഞ് ആഞ്ഞടിക്കാനൊരുങ്ങുന്നു. 13–ാം വയസ്സിൽ ബാർസിലോനയിലെത്തിയ മെസ്സി ക്ലബ്ബുമായും ആരാധകരുമായും മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.
യുഎസിൽ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്
ക്ലബ് വിടാൻ തന്നെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരാധകരോടു തുറന്നു പറയുകയാണ് ലക്ഷ്യം.
ബാർസ വിടാൻ മെസ്സി കത്തു നൽകിയതിനു പിന്നാലെ നൂകാംപ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകർ ക്ലബ് മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ, തന്നെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ച കാര്യങ്ങളെക്കുറിച്ച് ലോകത്തോടു തുറന്നു പറയുകയാണ് മെസ്സിയുടെ ലക്ഷ്യമെന്നു വിദേശമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക