കാസര്‍കോട്: ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണത്തിനെത്തുന്ന അധ്യാപകർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.
ഈ വർഷത്തെ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ
ബോധവത്കരണത്തിനെത്തുന്ന അധ്യാപകരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യന്‍ പീനല്‍കോഡ് 353 പ്രകാരവും കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരവും അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കേസുകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡി.ആര്. മേഘശ്രീ, എ.ഡി.എം എന്‍. ദേവീദാസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ്, ആര്.ഡി.ഒ ഷംസുദ്ദീന്, ഡിവൈ.എസ്.പിമാരായ പി. ബാലകൃഷ്ണന് നായര്‍, വിനോദ് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക