കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ന്നംഗ സംഘം ഡല്‍ഹിയില്‍ പതിനേഴുകാരിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയാണ്. വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു ആക്രമണം.
ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും രാജ്യസഭ എം.പിയുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ് സ്ഥിരീകരിച്ചു
ആക്രമി പഴ്സ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. മൂന്നംഗ സംഘമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത് ഹര്‍ഷ് വിഹാറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്നുപേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക