തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.
കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
സ്വപ്നയ്ക്ക് ഈ ബാങ്കില്‍ ലോക്കറുണ്ടെന്നും കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ സന്ദീപിനും ഇവിടെ നിക്ഷേപമുള്ളതായാണ് പുറത്തു വരുന്ന വിവരം. സ്വപ്നയുടെ അക്കൗണ്ടിലേക്ക് യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം മാറ്റിയതെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചില അക്കൗണ്ടില്‍ നിന്നു നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക