കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തെ സംബന്ധിച്ച് സുപ്രീം കോടതിയിയെ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങൾ അറിയിച്ചു.
വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെയും
മൊറട്ടോറിയം ആനുകൂല്യം തേടാതിരുന്ന ശേഷം തിരിച്ചടവു മുടങ്ങിയതുള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ 6 മാസം കൂട്ടുപലിശ ഒഴിവാക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചിരുന്നു. ഇതിനപ്പുറമുള്ള നടപടികള്‍ സമ്പദ് വ്യവസ്ഥക്കും ബാങ്കുകള്‍ക്കും ദോഷകരമാകുമെന്നാണു വിശദീകരണം. ഇത് സംബന്ധിച്ച് നിര്ദേശമിറങ്ങി ഒരുമാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ബാങ്കുകള്‍ നടപടിയെടുക്കണമെന്നാണു തീരുമാനം. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക