സ്വര്‍ണക്കടത്ത് കേസില്‍ ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എൻഐഎ. പ്രതികളായ റമീസിനും ഷറഫുദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം.
കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം
ഇരുവരും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു. ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസിന്റെ പ്രവര്‍ത്തനം ടാന്‍സാനിയ കേന്ദ്രീകരിച്ചാണ്. പ്രതികള്‍ ഒന്നിച്ചുചേര്‍ന്നത് പുറമേ നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.
യുഎപിഎ ചുമത്തിയതിന് തെളിവായാണ് എൻഐഎ പുതിയ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചത്. വിഡിയോ സ്റ്റോറി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക