മുന്നോക്ക സംവരണ വിഷയത്തില്‍ ദേശീയ നിലപാട് തന്നെ കേരളത്തിലും തുടരുമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അറിയിച്ചു. സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യത്തിൽ നിലപാട് മാറ്റാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് രാഷ്ട്രീയ കാര്യ സമിതി വീണ്ടും ചേരും.
‘കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതി’ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ മൂന്നിന്
10% മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് സംവരണം നൽകണമെന്നാണ് കോൺഗ്രസിൻ്റ പ്രഖ്യാപിത നിലപാട്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാനത്ത് മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢലക്ഷ്യത്തോടെയാണ് എന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. സിപിഎം ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
അന്ന് മമ്മൂക്ക പറയുമായിരുന്നു നിന്നില്‍ ഒരു സംവിധായകനുണ്ട്, സിനിമ ചെയ്യണം എന്നൊക്കെ; ദിലീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക