ലൈഫ് മിഷന് കേസില്‍ എം.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ലൈഫ് കോഴയാണെന്ന ഇഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മൊഴിയെടുത്തത്.
ബിഹാറിനെ നയിക്കാൻ നാലാം തവണയും നിതീഷ് കുമാർ
ലൈഫ് മിഷന് സിഇഒ യു.വി ജോസ്, തൃശൂര്‍ കോര്‍ഡിനേറ്റര്‍, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി എന്നിവരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഡിജിറ്റൽ തെളിവുകളും സി ബി ഐ യുടെ പക്കലുണ്ട്. അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ നീങ്ങിയാലുടന്‍ ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക