കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ ഉത്തരകൊറിയ. ചൈനയുമായുളള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കുന്നതിനായി കിം ജോങ് ഉൻ തീരുമാനിച്ചു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിക്കാണു രാജ്യം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ ഷഹീന്‍ബാഗ് സമരനായിക ബില്‍കിസ് ബാനു പൊലീസ് കസ്റ്റഡിയില്‍
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചതെന്നു ദക്ഷിണകൊറിയ പറഞ്ഞു. ഒക്ടോബറില്‍ ചൈനയില്‍ നിന്ന് 253,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്കു നടന്നത്. അതിനാല്‍ തന്നെ രാജ്യത്തു കടുത്ത ഭക്ഷ്യക്ഷാമത്തിനും ഇന്ധനക്ഷാമത്തിനും ഇടവരുത്തിയേക്കും. കാരണം, മറ്റു രാജ്യങ്ങളില്‍ നിന്നൊന്നും ഉത്തരകൊറിയ കൂടുതലായി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക