പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി കൊല്ലം ഡി സിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത്. ബിജെപിയില്‍ നിന്നു വന്ന ആളാണ് പോസ്റ്ററിന് പിന്നിലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പ്രതിഷേധ പോസ്റ്ററുകളിലെ ആവശ്യം ബിന്ദു കൃഷ്ണയെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല
പോസ്റ്ററില്‍ ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നും ആക്ഷേപിക്കുന്നു. പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്‍പിലാണ്. കൂടാതെ സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക