അമേരിക്കയിൽ കോവിഡ് രോഗികളിൽ ഫംഗസ് ബാധ വന്ന് എട്ട് പേര് മരിച്ചതായി റിപ്പോർട്ടുകൾ. കാന്ഡിഡ ഓറിസ് എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ചാണ് എട്ട് പേർ മരിച്ചതെന്നാണ് വിവരം. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ മുതല്‍ മരണത്തിന് വരെ ഇടയാക്കുന്നതാണ് കാന്ഡിഡ ഓറിസ് ഫംഗസ്.
സൂക്ഷിക്കണം ടെലഗ്രാമിനെയും ; വലിയ സുരക്ഷാ പ്രശ്നമെന്ന് കണ്ടെത്തൽ
ഫ്ളോറിഡയിലെ ആശുപത്രിയില്‍ വച്ചാണ് കോവിഡ് രോഗികള്‍ക്കിടയില്‍ ഫംഗസ് ബാധയുണ്ടായിരിക്കുന്നത്. ഫംഗസ് എത്തരത്തിലാണ് രൂപപ്പെട്ട് വരുന്നതെന്നോ എങ്ങനെയാണ് ആളുകളിലെത്തുന്നതോ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സി ഓറിസ് എന്നും ഫംഗസ് അറിയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക