കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു.
കസ്റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്ന് 650 ഗ്രം സ്വര്‍ണമാണ് സിബിഐ പിടികൂടിയത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പിടിച്ചെടുത്തു. 25 മണിക്കൂറാണ് സിബിഐ പരിശോധന നടത്തിയത്.
മാനവീയം വീഥിയുടെ തുടക്കത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ രാത്രിയായാല്‍ തിരിച്ചറിയാന്‍ പോലും കഴിയില്ല. വീഥിയുടെ മറുവശത്തുള്ള ദേവരാജന്‍ പ്രതിമയില്‍ വെളിച്ചത്തിനൊപ്പം ദേവരാജന്‍ മാഷ് ഈണമിട്ട ഗാനങ്ങളും നിറയുന്നുണ്ട്; ‘അച്ഛനെ ഇനിയും ഇരുട്ടത്ത് നിര്‍ത്തരുത്’; അപേക്ഷയുമായി വയലാര്‍ ശരത്ചന്ദ്രവര്‍മ
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക