ക്രൈസ്തവരെ ഒപ്പംകൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിെജപി നീക്കം. തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം. ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുന്നു.
ഇതില്‍ ക്രൈസ്തവ സമൂഹം ദുഃഖിതരാണ്. ക്രൈസ്തവര്‍ക്കൊപ്പം നിന്ന് ഇക്കാര്യത്തില്‍ പ്രചാരണം നടത്താന്‍ ബി.ജെ.പി. സംസ്ഥാന സമിതി തീരുമാനിച്ചു. കോണ്‍ഗ്രസിലെ ഭൂരിപക്ഷ സമുദായ അംഗങ്ങള്‍ അവഗണന നേരിടുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുസമ്മതരായ ഒട്ടേറെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക