വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണത്തിൽ അന്വേഷിച്ച് നടപടി എടുക്കട്ടെയെന്ന് കാനം രാജേന്ദ്രൻ. വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ മൊഴി ഭീഷണിയുടെ ഭാഗമായി പുറത്തുവന്നതെന്ന് എം.എ. ബേബി
കൂടാതെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനി വ്യക്തമാക്കി. വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക