രാജ്യത്ത് കോവിഡ് പ്രതിസന്ധി നില നിൽക്കുമ്പോഴും മറ്റൊരു പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ ഈ വർഷം വലിയ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം 12 ശതമാനമായി വർധിക്കുമെന്നാണ് പ്രതീക്ഷ.
മത്സ്യത്തൊഴിലാളികൾ മെയ് 16 വരെ കടലിൽ പോകരുത്
ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ ഈ വർഷം വലിയ വർധനവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ) യാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 11.89 ടണ്ണായിരുന്നു രാജ്യത്തെ അരിയുത്പാദനം. എന്നാൽ, 12 മാസക്കണക്കനുസരിച്ച് ജൂണ്‍ മാസം അവസാനം വരെ ഇന്ത്യയിലെ അരിയുത്പാദനം 12.03 കോടി ടണ്ണാണ്. 2020 ല്‍ 1.45 കോടി ടണ്‍ അരിയാണ് കയറ്റുമതി ചെയ്തത്. ഈ സ്ഥാനത്താണ് ഇനി കയറ്റുമതി 12 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
എവിടെയൊക്കെയോ തളര്‍ന്നുപോകാതെ ഏതൊക്കെയോ ശക്തികള്‍ കാത്തിട്ടുണ്ട്: മഞ്ജുവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക