ഡല്‍ഹി: ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുതിയെ പീഡിപ്പിച്ച് ആംബുലൻസ് ഡ്രൈവർ. കഴിഞ്ഞ തിങ്കളാഴ്ച ജയ്പ്പൂരിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ഭക്ഷണം നൽകാമെന്ന് പറഞ്ഞ് യുവതിയെ ആംബുലൻസ് ഡ്രൈവറും കൂട്ടുകാരനും ചേർന്ന് കൂട്ടിക്കൊണ്ട് പോയി. പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ആംബുലൻസിൽ ചവ്വ് ബലാല്‍സംഗം ചെയ്തു.
22–കാരിയും വിവാഹിതയുമായ യുതിയാണ് ഇരയായത്. ഇവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുറ്റാരോപിതരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക