വയലിന് വാദകന്‍ ബാലഭാസ്കർ വിടപറഞ്ഞിട്ട് ഇന്ന് മൂന്നുവര്‍ഷം. രാജ്യത്തും പുറത്തും നിരവധി വേദികളിലൂടെ ബാലഭാസ്കര്‍ തീര്‍ത്ത മാന്ത്രിക സംഗീതം ഇന്നും ആരാധകരുടെ മനസിലുണ്ട്.
അമ്മാവന് ബി. ശശികുമാര്‍ പകര്‍ന്ന നല്കിയ ശുദ്ധസംഗീതത്തിന്റെ കരുത്തിലായിരുന്ന ബാലഭാസ്കറിന്റെ സംഗീത പരീക്ഷണങ്ങള്‍.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സഹപാഠികള്‍ക്കൊപ്പം സര്‍വകലാശാല യുവനോല്സവങ്ങളില് മികവുകാട്ടി ബാലഭാസ്കര്‍ പിന്നെ സംഗീതലോകത്ത് ഉയരങ്ങളിലേക്ക് പോകുന്നതാണ് കണ്ടത്.
മൂന്നുവര്‍ഷം മുമ്പ് പള്ളിപ്പുറത്തെ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകള്‍ തേജസ്വിനിയും വിടപറഞ്ഞത്. അപകടത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ലെന്ന് കെപിസിസി അധ്യക്ഷൻ; സിബിഐയ്ക്ക് അപ്പുറത്തുള്ള ഏജന്‍സിക്കും അന്വേഷിക്കാം, ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും
വാഹനാപകടം തന്നെയാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത് കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക