തിരുവനന്തപുരം: പാചക വാതക വില വർദ്ധനയിൽ വിചിത്ര ന്യായീകരണവുമായി വി മുരളീധരൻ. യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രം നികുതി കുറച്ചതിന്റെ ആനുപാതികമായി കേരളവും കുറയ്ക്കണം. ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന് കിട്ടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിസിനസ്സിൽ നിന്നുളള ആദായം വർദ്ധിക്കും, ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും, നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും, ദീർഘകാലമായി ഭയപ്പെടാനില്ല; ഇന്നത്തെ ജാതകം
വിലക്കയറ്റം തടയാൻ സംസ്ഥാനം സഹകരിക്കുന്നില്ല. കേന്ദ്രത്തെ പഴിചാരി സംസ്ഥാനം രക്ഷപെടുന്നു. നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നവംബറിൽ കേന്ദ്രം വില കുറച്ചു. ഇന്ധന നികുതിയുടെ ഒരു വിഹിതം കേരളത്തിന് ലഭിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക