ലോകാത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. എന്നാലിപ്പോഴിതാ ഗുരുതര പ്രശനങ്ങൾ നേരിടുകയാണ് താജ്മഹൽ. നേരത്തെ തന്നെ താജ്മഹൽ മലിനീതീകരണ ഭീഷണി നേരിടുന്നുണ്ടെന്ന് വിവരങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ താജ്മഹൽ ഇപ്പോഴും മലിനീകരണ പ്രശ്നങ്ങളിൽ നിന്ന് പൂർണമായും മുക്തി നേടിയിട്ടില്ലെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യയിലെ വിദേശനാണ്യ കരുതൽ ശേഖരം വീണ്ടും 60,000 കോടി ഡോളറിനു മുകളിൽ
താജ്മഹലും പരിസര പ്രദേശവും ജല, വായു മലിനീകരണ ഭീഷണിയിലാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നത്. സുപ്രിംകോടതി നിര്‍ദേശിച്ച പ്രകാരമുള്ള കരുതലും ശുചീകരണ പ്രവർത്തനങ്ങളൊന്നും തന്നെ താജ്മഹലിന്റെ പരിസരങ്ങളിൽ നടക്കുന്നില്ലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.
താരൻ വലിയ പ്രശ്നമാണോ? നിമിഷങ്ങള്‍കൊണ്ട് താരന് മാറാൻ ഇതൊന്ന് ട്രൈ ചെയ്യൂ
പ്രദേശത്തെ വാഹനങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് നിയന്ത്രിക്കാനും നടപടി ആവശ്യമാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാലിന്യവുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലെത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പരിഹാരം കാണുന്നില്ലെന്നാണ് ഇവരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക