ജീവിതം മൃത്യുവിന്റെ സർവകലാശാലയിൽ നിന്നും ഉപരിപഠനവും കഴിഞ്ഞുവരുന്നത് മരണത്തിന്റെ കൂടെ പോകാൻ വേണ്ടിയാണോ എന്ന് അറിയാതെ ഇടയ്‌ക്ക് എന്റെ കിറുക്കൻ ചിന്തയിലേക്ക് കടന്നു വരാറുണ്ട്;ചാലക്കുടിയിൽ ഓട്ടോ ഓടിച്ചു നടന്നിരുന്ന മണിയുടെ ഉദയവും അസ്തമയവുമൊക്കെ നമ്മിൽ വിസ്മയം വിടർത്തുന്നവയായിരുന്നു; കലൂര്‍ ഡെനീസ് പറയുന്നു
മരണത്തിന്റെ സർവകലാശാലയിലാണ് ജീവിതം എഴുത്തിനിരിക്കുന്നതെന്ന് ഏതോ ഒരു പാശ്ചാത്യ തത്വചിന്തകൻ പറഞ്ഞതായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ആ മൊഴികളിൽ നേരിന്റെ പാദസ്പർശം ഉള്ളതായും എനിക്ക് പലവട്ടം തോന്നിയിട്ടുമുണ്ട്. ...