കീരീടം നേടാൻ സാധ്യത ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിച്ചു പക്ഷെ മികവുറ്റ നിന്ന പോരാട്ടവീര്യം ഇരു ടീമുകളെ ക്കുറിച്ച് മതിപ്പ് ഉണ്ടാക്കി. എന്നാൽ അധികം പരിചയസമ്പത്തില്ലാത്ത യുവനിര പരിശീലകന് റഷ്യയിലേക്ക് വരുമ്പോള്‍ ഇംഗ്ലീഷ് ടീമിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു.
പാനമ, ടുണീഷ്യ, ബെല്‍ജിയം ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് റൗണ്ട് ടീമിന് എളുപ്പമായിരുന്നെങ്കിലും തുടര്‍ന്നുള്ള യാത്ര ദുഷ്കരമാകുമെന്ന് കരുതിയ നിമിഷങ്ങൾ. എന്നാൽ ലോകകപ്പില്‍ ഏറ്റവും മികച്ച മധ്യനിരയാണ് ക്രൊയേഷ്യയുടേത്. നായകന് ലൂക്ക മോഡ്രിച്ച്, ഇവാന് റാക്കിട്ടിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് തുടങ്ങിയവര്‍ അണിനിരക്കുന്ന മധ്യനിരയുടെ പ്രകടനമാണ് ടീമിന്റെ മുന്നോട്ടുള്ള പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ഹാരികെയിനിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക