ബാലചന്ദ്രമേനോൻ

എന്റെ സിനിമകൾ കണ്ട് ആരും ഭാര്യയെയോ കാമുകിയേയോ പിടിച്ച് ഇടിച്ചിട്ടില്ല, മോശം വാക്കുകളിലൂടെ മുറിവേൽപ്പിച്ചിട്ടില്ല, മറ്റു ചിലത് പഠിപ്പിക്കുക കൂടി ചെയ്തു; ഭർത്താവ് എന്നാൽ മസിലും പിടിച്ച് ഇരിക്കേണ്ട പദവിയാണെന്നു തെറ്റിധരിച്ച പലരും ഭാര്യയെ ചേർത്തുനിർത്തി കാതിൽ ‘കുട്ടാ’ എന്നും ‘വാവേ’ എന്നുമൊക്കെ വിളിക്കാൻ പഠിച്ചു;  അഞ്ചു കുടുംബ രഹസ്യങ്ങൾ വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

എന്റെ സിനിമകൾ കണ്ട് ആരും ഭാര്യയെയോ കാമുകിയേയോ പിടിച്ച് ഇടിച്ചിട്ടില്ല, മോശം വാക്കുകളിലൂടെ മുറിവേൽപ്പിച്ചിട്ടില്ല, മറ്റു ചിലത് പഠിപ്പിക്കുക കൂടി ചെയ്തു; ഭർത്താവ് എന്നാൽ മസിലും പിടിച്ച് ഇരിക്കേണ്ട പദവിയാണെന്നു തെറ്റിധരിച്ച പലരും ഭാര്യയെ ചേർത്തുനിർത്തി കാതിൽ ‘കുട്ടാ’ എന്നും ‘വാവേ’ എന്നുമൊക്കെ വിളിക്കാൻ പഠിച്ചു; അഞ്ചു കുടുംബ രഹസ്യങ്ങൾ വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

കുടുംബത്തിന്റെ ഹൃദയമിടിപ്പുകൾ നന്നായറിയുന്ന ഡോക്ടറായതു കൊണ്ടാകാം ബാലചന്ദ്രമേനോൻ നയം വ്യക്തമാക്കുന്നത്, ‘‘എന്റെ ജീവിതം തന്നെയാണ് എന്റെ സിനിമയും. കുടുംബത്തിനോടു പറയാനുള്ളതെല്ലാം ഞാൻ അതിലൂടെ പറഞ്ഞു വച്ചു. ഒന്നുറപ്പിച്ചു ...

‘ഓര്‍ക്കുക ..കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണ് ; നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന  സഹജീവികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് ബാലചന്ദ്രമേനോൻ

സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർക്ക് അതു രസിക്കുകയും ചെയ്തു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല; തുറന്നു പറഞ്ഞ് ഗായത്രി അശോക്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുടുംബപുരാണം’. ബാലചന്ദ്രമേനോൻ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ആ സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് പോസ്റ്റർ ...

‘ഓര്‍ക്കുക ..കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണ് ; നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന  സഹജീവികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് ബാലചന്ദ്രമേനോൻ

കരമന സാർ ഭൗമീ സാന്നിധ്യം ഉപേക്ഷിച്ചിട്ട് 21 വർഷങ്ങൾ ആയെന്നോ ?എനിക്ക് വിശ്വസിക്കാനാവില്ല. സമയം ഇങ്ങനെയും പറന്നുപോകുമെന്നോ ? ഇല്ല സാർ, എനിക്ക് വിശ്വസിക്കാൻ വയ്യ, ഞാൻ വിശ്വസിക്കുന്നില്ല; നടനെക്കുറിച്ച് ബാലചന്ദ്രമേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കരമന ജനാർദ്ദനൻ നായർ. അദ്ദേഹം വിടവാങ്ങിയിട്ട് 21 വർഷം പൂർത്തിയാവുകയാണ്. ഇപ്പോൾ ബാലചന്ദ്ര മേനോൻ കരമന ജനാര്‍ദ്ദനന്‍ നായരെ കുറിച്ച് എഴുതിയ ഫെയ്സ്ബുക്ക് ...

‘അവൻ ആൾ ‘അപകടകാരിയാ’, മമ്മൂട്ടിയെക്കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞു; കുറിപ്പുമായി ബാലചന്ദ്രമേനോൻ

‘അവൻ ആൾ ‘അപകടകാരിയാ’, മമ്മൂട്ടിയെക്കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞു; കുറിപ്പുമായി ബാലചന്ദ്രമേനോൻ

ആദ്യമായി മമ്മൂട്ടിയെ കണ്ടത്, അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേട്ടത്, ഒന്നിച്ച് പ്രവർത്തിച്ചത്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ബാലചന്ദ്രമേനോന്റെ കുറിപ്പിൽ ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാണ്. സിനിമയിലും ജീവിതത്തിലും ...

ഇവര് പിള്ളേരല്ലേ, എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്..?; നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’!

ഇവര് പിള്ളേരല്ലേ, എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്..?; നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’!

ഇവര് പിള്ളേരല്ലേ, എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്..? നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ മലയാളി കേട്ട് പരിചയിച്ച ...

Latest News