കഥ – എഴുത്തുകാരി വിമല മേനോൻ ഇനി ഓർമകളിൽ. ബാലസാഹിത്യകാരിയായിരുന്നു അവർ. 76 വയസായിരുന്നു. ഇപ്പോൾ മൃതദേഹം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്.
കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഒരു ടിപ് ഇതാ
ഇന്ന് രാവിലെ 9.45 മുതൽ 10.15 വരെ കവടിയാർ ചെഷയർ ഹോമിലും 10.30 മുതൽ രണ്ടുവരെ വസതിയിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 3.15-ന് തൈക്കാട് ശ്മശാനത്തിലാണ് നടക്കുക.
ലൈംഗികബന്ധത്തിൽ നിന്നും ദമ്പതികൾ വിട്ടു നിൽക്കുന്നത് ഈ കാരണങ്ങൾ കൊണ്ടാകാം
അമ്മു കേട്ട ആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍, മന്ദാകിനി പറയുന്നത് തുടങ്ങിയവ വിമല മേനോന്റെ പ്രധാന എഴുത്തുകളാണ്. വിമല മേനോൻ 21 വർഷകാലം ചെഷയർ ഹോം ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ആയിരുന്നു. ജവഹര്‍ ബാലഭവന്, തിരുവനന്തപുരം സ്പെഷ്യല്‍ ബഡ്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക