ഇസ്ലാമാബാദ്: പാക് ജമാ അത്ത് ഉദ്ധവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ. പാകിസ്ഥാൻ കോടതിയുടേതാണ് വിധി.
കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍
ഹാഫിസ് സയീദിനും അദ്ദേഹത്തിന്റെ രണ്ട് സഹായികളായ സഫർ ഇക്ബാലിനും യഹ്യാ മുജാഹിദിനും 10 വർഷം വീതം തടവും സഹോദരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആറ് മാസവും തടവിന് ശിക്ഷിച്ചു. 2008 ൽ മുംബൈയിൽ ആക്രമണം ആസൂത്രണം ചെയ്തതിന് 10 തീവ്രവാദികൾ 166 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക