എം.ശിവശങ്കറിനെ പേടിയാണോയെന്ന് കസ്റ്റംസിനോട് കോടതി. രേഖകളില്‍ മാധവന് നായരുടെ മകന് ശിവശങ്കരന് എന്നു മാത്രമാണ് ചോര്ത്തിരുന്നത്. ഇതിന് പിന്നാലെയാണ് ചോദ്യം. ഉന്നതപദവികളെക്കുറിച്ച് കോടതി രേഖയില്‍ പറയുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന് മറുപടി പറയണമെന്നും കോടതി. നാലുമാസമായി 9 തവണ ചോദ്യം ചെയ്തു. ഒരു തെളിവും കണ്ടെത്തിയില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക