നാഷിക്: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ലീക് ആയി ഓക്സിജന്‍ ലഭിക്കാതെ 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചതായി റിപ്പോർട്ട്. ദുരന്തം നടന്നത് ഡോ. സാകിര്‍ ഹുസൈന് ആശുപത്രിയിലാണ്.
കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത് സിബിഐ
ദുരന്തമുണ്ടായത് ടാങ്ക് നിറയ്ക്കുന്നതിനിടെയാണ്. എന്നാൽ ലീക് അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്നെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക