കെ.എസ്.ഇ.ബിയിൽ നടക്കുന്ന സമരം ഒത്തു തീർപ്പാക്കുവാൻ നിർണായക ചർച്ച ഇന്ന് നടക്കും. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് ആണ് ചർച്ച വിളിച്ച് ചേർത്തിരിയ്ക്കുന്നത്.
യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സർക്കാർ
ചർച്ചയിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം എന്നിവരും പങ്കെടുക്കും.
ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രാഷ്ട്രീയ ചർച്ച വിളിച്ചിരിക്കുന്നത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കോവിഡ് -19 എണ്ണം 9,986 ആയി ഉയർന്നു
കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം ചെയര്മാന് ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച അതീവ നിര്‍ണായകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക