കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും തന്നെയും തമ്മിൽ തെറ്റിക്കുവാനായി മനഃപൂർവം ചിലർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്നു; കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവ് തൂങ്ങിമരിച്ചു
ഇക്കാര്യത്തിൽ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. താൻ ഗ്രൂപ്പുണ്ടാക്കുകയാണെന്നും മറ്റുമാണ് പ്രചരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഒരു പണിയും ഇല്ലാത്ത ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ് അവർ, അല്ലാതെ പാർട്ടിയോട് ഒരുതരത്തിലുമുള്ള കൂറും ഇല്ല.
മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണ്. പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് എംപിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക