സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കോടിയിലധികം മുടക്കിയിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശുപാര്‍ശകളില്‍ നടപടി സ്വീകരിച്ചുവരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നുവെന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക