നെല്ലു സംഭരണത്തിൽ സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തത്തോടെയുള്ള സമീപനമല്ല ഉണ്ടാകുന്നതെന്ന് കേരള ബാങ്ക് വ്യക്തമാക്കി.
വെറും വയറ്റിൽ കഴിക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍
വിഷയത്തിൽ കേരള ബാങ്കിനെ ഒഴിവാക്കി എന്ന പരാതി മാത്രമല്ല ഉന്നയിക്കുന്നത്. പരസ്പരം പഴി പറയുന്നതിന് പകരം സംഭരിച്ച നെല്ലിന്റെ പണം കൊടുക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. കർഷകരെ സഹായിക്കാൻ ഇനിയും സന്നദ്ധമാണെന്നും ഈ വിഷയം സർക്കാരിനെ അറിയിച്ചെന്നും കേരള ബാങ്ക് വ്യക്തമാക്കുന്നു.
അതേസമയം, കേരള ബാങ്ക് സന്നദ്ധമാണെങ്കിലും നെല്ല് സംഭരണത്തിൽ അവരെ സഹകരിപ്പിക്കാൻ സപ്ലൈകോയ്ക്ക് കഴിയില്ലെന്നാണ് സൂചന. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ ഈടിലാണ് പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 2500 കോടി രൂപ പ്രവർത്തന മൂലധനമായി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക