അയോദ്ധ്യ കേസ് വിധി പ്രസ്താവന പുരോഗമിക്കുമ്പോൾ ഇതുവരെ ഇരുമതസ്ഥരുടെ വികാരം മണിക്കുന്നുവെന്ന് കോടതി. അയോദ്ധ്യ ഭൂമിയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും പ്രാർത്ഥന നടത്തിട്ടുണ്ട്.
അല്ലഹാബാദ് കോടതി തർക്കഭൂമിയെ മൂന്നായി ഭാഗിച്ച വിധി തെറ്റെന്ന് കോടതി, മുസ്ലിങ്ങൾക്ക് ബദൽ സ്ഥലം നൽകണമെന്ന് കോടതി അംഗീകരിച്ചു. അഞ്ച് ഏക്കർ ഭൂമി മുസ്ലിം ആരാധനാലയത്തിന് നൽകണം.
ഉപാധികളോടെ രാമക്ഷേത്ര പണിയാൻ അനുമതി. ഭൂമി ട്രസ്റ്റിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക