ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക, കന്നുകാലി ഉത്പന്നങ്ങളില്‍ കൊറോണ വൈറസ് പരിശോധന വേണമെന്ന് ഡിപിക്യുഎസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന് ആന്‍ഡ് സ്റ്റോറേജ് ഡയറക്ടറേറ്റ്) ഉത്തരവിട്ടു. ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 1000 ലധികം മരണങ്ങളും 40,000 അധികം അപകടകരമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ വിശദമായി പരിശോധിക്കണമെന്നും ക്ലിയറന്‍സിന് മുമ്ബായി സാമ്ബിളുകള്‍ ലബോറട്ടറികളില്‍ പരീക്ഷിക്കണമെന്നും ഡയറക്ടറേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
പ്രാദേശിക ലബോറട്ടറികള്‍ക്ക് വൈറസ് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ സാമ്ബിളുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക