മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കുമെന്ന് സൂചന. കെ വി തോമസ് എൽഡിഎഫ് സ്ഥാനാർഥിയായി എറണാകുളത്ത് മത്സരിക്കുമെന്നാണ് വിവരം. തുടർച്ചയായി പാർട്ടിയിൽ നിന്ന് അവഗണന നേരിടുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
കപട വാഗ്ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമെന്ന് മമത
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി നിലവില്‍ അകല്‍ച്ചയിലാണ് കെ വി തോമസ്. കൂടാതെ പഴയതുപോലെ ഹൈക്കമാന്‍ഡിന്റെ പിന്തുണയും ഇല്ല. പാര്‍ട്ടിയില്‍ നിന്ന് അകന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുപ്പില്‍ എറണാകുളം സീറ്റ് ഉറപ്പിച്ചിരുന്ന കെ വി തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക