തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാല് പേരുടെ ജാമ്യം റദ്ദാക്കി നാരദ ഒളിക്യാമറ കേസിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നടപടി. മാത്രമല്ല, ഇവർക്ക് ജാമ്യം നൽകിയ പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മന്ത്രിമാരായ സുബ്രതാ മുഖർജി, ഫിർഹാദ് ഹക്കീം, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവർക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു.
13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ച് എം.കെ. സ്റ്റാലിന്
എന്നാൽ, പ്രത്യേക സിബിഐ കോടതിയുടെ ജാമ്യം അനുവദിച്ച നടപടിയെ കൊൽക്കത്ത ഹൈക്കോടതി ചോദ്യം ചെയ്തു. സിബിഐ ഹർജി രാത്രി അടിയന്തരമായി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാൽ ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് ജാമ്യം റദ്ദാക്കുകയുമായിരുന്നു. കേസ് ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഓക്സിജന്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക