താപനില ഉയരുമ്പോൾ ബ്രിട്ടനിലും അയർലണ്ടിലും ഡ്രാഗൺഫ്ലൈസ് വടക്കോട്ട് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് .
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് 1970 മുതൽ തുമ്പികളുടെ എണ്ണത്തില്‍ 40% ൽ അധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 10 ശതമാനം കുറവ് മാത്രമാണ് ഇവയുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളുടെ ഒരു സൂചകമാണ് ഇതെന്നാണ് ബ്രിട്ടീഷ് ഡ്രാഗൺഫ്ലൈ സൊസൈറ്റിയിലെ വിദഗ്ദ്ധർ പറയുന്നത് . മലിനീകരണം, ആവാസവ്യവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ ഘടകങ്ങൾ കാരണം പ്രാണികളുടെ ജനസംഖ്യ നഷ്ടപ്പെടുന്നതിൽ ആശങ്കയുണ്ട്.
ബ്രിട്ടീഷ് ഡ്രാഗൺഫ്ലൈ സൊസൈറ്റി (ബിഡിഎസ്) പ്രസിദ്ധീകരിച്ച “സ്റ്റേറ്റ് ഓഫ് ഡ്രാഗൺഫ്ലൈസ് ഇൻ ബ്രിട്ടൻ, അയർലൻഡ് 2021” എന്ന റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ബ്രിട്ടീഷ് ഡ്രാഗൺഫ്ലൈ സൊസൈറ്റിയിലെ വിദഗ്ദ്ധർ പറയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പരിണിത ഫലമാണിത് എന്നാണ്.
24 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം യുവതിയുമായി ലൈംഗികബന്ധം, ‘റഫ് സെക്സി’നിടയില്‍ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു, അറിയാതെ സംഭവിച്ചതെന്ന് പ്രതി
അതേസമയം മലിനീകരണം, ആവാസവ്യവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ ഘടകങ്ങൾ കാരണം പ്രാണികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ആശങ്കയ്ക്ക് ഇടനൽകുന്നു. തുമ്പികൾ എവിടെയൊക്കെയുണ്ടെന്ന് തങ്ങളുടെ ഡാറ്റയ്ക്ക് കണ്ടെത്താൻ കഴിയുമെങ്കിലും, അവയുടെ എണ്ണം കൃത്യമായി കണ്ടെത്താൻ കഴിയില്ലെന്ന് കൺസർവേഷൻ ഓഫീസർ എലനോർ കോൾവർ പറഞ്ഞു.
“കീടനാശിനികളുടെ ഉപയോഗം, ജലമലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയ ഘടകങ്ങൾ തുമ്പികൾക്ക് ഭീഷണിയായി തുടരുന്നു” അവർ പറഞ്ഞു.
തുമ്പികളുടെ ഇനങ്ങളിൽ ഏറ്റവും കൂടുതൽ വർദ്ധനവ് കാണിക്കുന്നത് എമ്പ്രെസ്സ് ഡ്രാഗൺഫ്ലൈയാണ്. 1990 -കൾ വരെ പ്രധാനമായും ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും കണ്ടുവന്നിരുന്ന ഈ ഇനം 2000 -ത്തിൽ അയർലണ്ടിലേക്ക് അതിവേഗം പടരുന്നതായി കണ്ടു.
പിന്നീട് ഇത് 2003 -ൽ വടക്കോട്ട് ഇംഗ്ലണ്ടിലേക്കും വെയിൽസിലേക്കും വ്യാപിക്കുകയും സ്കോട്ട്ലൻഡിൽ എത്തുകയും ചെയ്തു. കുടിയേറ്റ വർഗ്ഗങ്ങളായ ഐഷ്ന മിക്സ്റ്റ, ബ്ലാക്ക്-പോയിന്റഡ് ബ്ലൂ ആരോ എന്നിവയും സമാനമായ വർദ്ധനവ് കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക