തിരുവനന്തപുരം: അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്. അനുപമ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതിലഭിക്കാത്തത്.
പിണറായി വിജയന്റെ കോര്‍പ്പറേറ്റ് നയം അണികളിലേക്കും പടര്‍ന്ന് പിടിച്ചിരിക്കുന്നതാണ് അനുപമയുടെ കാര്യത്തില്‍ കാണുന്നത്.
കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും, കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് സമിതിക്ക് പൊലീസ് കത്തയച്ചു
ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ പോയെന്നും മുരളീധരന്ചോദിച്ചു. സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍ പോയിരിക്കുകയാണെന്നും കെ.മുരളീധരന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക