സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം.
ശ്വാസകോശാര്‍ബുദം: ശ്വാസകോശാര്‍ബുദമുള്ള രോഗികളില്‍ 10 ശതമാനം പേരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇവ
ഈ ആവശ്യമാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഇത് സംബന്ധിച്ച് മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ ശ്വസന വ്യായാമങ്ങള്‍ പിന്തുടരാം
വിഷയത്തിൽ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കോടതി സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബൊപ്പണ്ണ, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിയിൽ വാദം കേട്ടത്.
അതേസമയം ഇനി വരുന്ന ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേൾക്കും. പൊളിക്കലുകള്‍ക്ക് സ്റ്റേ നല്‍കാനാകില്ലെന്നും, നോട്ടീസ് നല്‍കാതെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക