ന്യൂഡൽഹി: പങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ കേസിലെ പ്രതി അഫ്താബ് രാത്രിയിൽ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
അഫ്താബിന്റെ കയ്യിലുള്ള ബാഗിൽ ശ്രദ്ധയുടെ മൃതദേഹ അവശിഷ്ടങ്ങളെന്നും സൂചന. മേയ് 18ന് നടന്ന കൊലപാതകത്തിനുശേഷം അഫ്താബ് മാസങ്ങളോളം മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടിലെ ഫ്രിജില്‍ സൂക്ഷിച്ചിരുന്നു.
ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു നൽകിയ അപേക്ഷ നിരസിച്ചു, അധ്യാപിക ആത്മഹത്യ ചെയ്തു
അതുകൊണ്ടു തന്നെ കഴിഞ്ഞമാസം 18ലെ ഈ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ചത്തർപൂരിലെ വീടിനുസമീപത്തുനിന്ന് അഫ്താബ് നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കയ്യിലുള്ള ബാഗില്‍ ശ്രദ്ധയുടെ മൃതദേഹ അവശിഷ്ടങ്ങളെന്നും സൂചന. എങ്കിലും ദൃശ്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക