22 വർഷത്തോളമായി ഹൈക്കോടതിയിൽ നടന്ന കേസിലാണ് സർക്കാറിന് അനുകൂലമായി വിധി വന്നത്. ഡ്രൈവിംഗ് ലൈസൻസിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും ചിപ്പില്ലാത്ത പിവിസി ജി കാർഡ് ഈ മാസം 20ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
6000 വയ്ൽ പേവിഷ വാക്സിൻ അടിയന്തരമായി എത്തിക്കാമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ
ബംഗളൂരു ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായി അവർ അതിനായി ചുമതലപ്പെടുത്തിയ ഡൽഹി കേന്ദ്രമായ റോസ് മെർത്ത സൊല്യൂഷൻസ് എന്ന കൺസോർഷ്യവുമായിട്ടായിരുന്നു സർക്കാരിന്റെ ആദ്യത്തെ കരാർ.
ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കൽ ; 516 തസ്തികൾക്ക് തുടർച്ച അനുമതി നൽകാൻ തീരുമാനം
198 രൂപയുടെ പിവിസി കാർഡും 395 രൂപയുടെ സ്മാർട്ട് ഒപ്റ്റിക്കൽ കാർഡുമായിരുന്നു അന്നത്തെ കരാർ വ്യക്തമാക്കിയിരുന്നത് ഈ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കുകയായിരുന്നു. പിന്നീട് സർക്കാർ തന്നെ സ്മാർട്ട് കാർഡ് പ്രിന്റിങ്ങിന് തയ്യാറെടുക്കുകയും 22 വർഷം മുൻപ് 198 രൂപ വിലയിട്ട കാർഡ് ഇപ്പോൾ 60 രൂപയ്ക്ക് നിർമ്മിക്കാൻ ആകുമെന്ന് ഉപകരണങ്ങൾ സ്വന്തം നിലയ്ക്കു വാങ്ങി പ്രിന്റ് ചെയ്ത ശേഷം സർക്കാർ കോടതിയെ ധരിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക