ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ നിലവിലുള്ള കേസിൽ അന്വേഷണത്തിനു മുൻപ് സയൻസ് അയക്കുമെന്ന് കോടതി.
ഗുജറാത്തികളെ പറ്റി അധിക്ഷേപാർഹമായ രീതിയിൽ സംസാരിച്ചതിന്റെ പേരിലാണ് തേജസ്വി യാദവിനെതിരെ കേസുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ‘ഗുജറാത്തികൾക്ക് മാത്രമേ തെമ്മാടികൾ ആകാൻ കഴിയൂ’ എന്നും ‘അവരുടെ കുറ്റങ്ങൾക്കെല്ലാം മാപ്പുകിട്ടും’ എന്നും തേജസ്വി പ്രസംഗിച്ചതായി ആരോപിച്ചാണ് സാമൂഹ്യപ്രവർത്തകൻ ഹരേഷ് മേത്ത പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക