കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പരിചരണവും ചികിത്സയും സംബന്ധിച്ച വിഷയങ്ങൾ സുപ്രീംകോടതി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
രണ്ടാം വിളയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില 19 മുതൽ കൃഷിക്കാർക്ക് ലഭിച്ചു തുടങ്ങും
ദുരിതബാധിതർ ഉന്നയിക്കുന്ന വിഷയങ്ങൾ റിട്ട് ഹർജിയായി പരിഗണിക്കുവാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെ ദുരിതബാധിതരുടെ ആജീവനാന്ത ചികിത്സ, പരിചരണം എന്നിവയിൽ ഹൈക്കോടതി മേൽനോട്ടം വഹിച്ച് ഉത്തരവുകൾ നൽകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക