ജീരകത്തിന്റെയും മുളകിന്റെയും കയറ്റുമതി വരുമാനം കൂടി. ഏപ്രിൽ -മെയ് കാലയളവിൽ ഇന്ത്യ നേടിയത് 6702.52 കോടി രൂപയുടെ വിദേശനാണ്യം.
സംസ്ഥാനത്ത് തക്കാളി വില കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് വർധിച്ചത് 60 രൂപ
ആഭ്യന്തര വിപണിയിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് വില വർധിച്ചതും സാമ്പത്തിക പ്രതിസന്ധി മൂലം ചില വിദേശരാജ്യങ്ങളിൽ നിന്നുള്ള ആവശ്യം കുറഞ്ഞതും പ്രതിസന്ധിയായെങ്കിലും അവയെല്ലാം മറികടന്നാണ് മികച്ച കയറ്റുമതി നേടാൻ കഴിഞ്ഞതെന്ന് അധികൃതർ പറയുന്നു.
കയറ്റുമതി വരുമാനത്തിന്റെ പകുതിയിലേറെയും സമ്മാനിച്ചത് മുളകും ജീരകവുമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 4746.85 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക