കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് വേണ്ടി സർവേ നടപടികൾ ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. റൺവേ വികസനത്തിനായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കൽ ഭാഗമായുള്ള സർവേ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. സർവേ കഴിഞ്ഞതിന് ശേഷം ഓരോ ഭൂവുടമക്കുമുള്ള നഷ്ടപരിഹാരത്തുക കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.
സർവേയ്ക്ക് ശേഷം ഓരോ ഭൂവുടമക്കും ലഭിക്കുന്ന തുകയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുമെന്നും പരാതികൾ ഉണ്ടെങ്കിൽ കേൾക്കുമെന്നും കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക