തിരുവനന്തപുരം: 2025 നവംബറിന് മുൻപ് കേരളം അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുന്നത്. 2023, 2024 വർഷത്തേക്കുള്ള കണക്കു പ്രകാരം അതിദരിദ്രരായ ആളുകൾക്ക് സർക്കാരിന്റെ സേവനങ്ങൾ അനുഭവിക്കാനും സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനും ഇതുവഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 93 ശതമാനം വരുന്ന ദരിദ്ര കുടുംബങ്ങളുടെ ഗതി ഇതോടെ മാറുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവലോകന യോഗങ്ങൾ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക