കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിലെ സജീവ ചർച്ചാവിഷയങ്ങളിൽ ഒന്നാണ് മരട് ഫ്ലാറ്റ് പ്രശനം. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനവും ഉണ്ടായി.
അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു.
നിയമം ലംഘിച്ച് നടത്തിയ നിര്‍മാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് പറഞ്ഞ കോടതി, ചീഫ് സെക്രട്ടറിയെ നിശിതമായി ശകാരിച്ചു. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ചയുണ്ടാകും.
മരട് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ നഗരസഭാ കൗൺസിലർ ശ്രീ ഉല്ലാസ് റിയൽ ന്യൂസിനൊപ്പം ചേരുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക